മതപരിവർത്തന നിരോധന നിയമം; അടിയന്തരമായി പരിഗണിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

 

file image

India

മതപരിവർത്തന നിരോധന നിയമം; അടിയന്തരമായി പരിഗണിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ്മാരായ കെ.വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ആവശ്യം തള്ളിയത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമം മരവിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ്മാരായ കെ.വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമത്തിനെതിരേയാണ് ഹർജി.

ഹർജിയിൽ വിവിധ സർക്കാരുടെ മറുപടി സെപ്റ്റംബർ 16ന് സുപ്രീം കോടതി തേടിയിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 21, 25 എന്നിവയെ ഹനിക്കുന്നതാണ് മതപരിവർത്തന നിരോധന നിയമം എന്നു ചൂണ്ടിക്കാണ്ടിക്കൊണ്ട് ആക്റ്റിവിസ്റ്റ് ടീസ്റ്റ സെതല്വാദിന്‍റെ നേത‌‌ൃത്വത്തിലുള്ള എൻജിഒ നൽകിയ ഹർജിയിലാണ് നടപടി

ശബരിമല സ്വർണക്കൊള്ള; എൻ. വാസു റിമാൻഡിൽ, കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും

എൻ. വാസു അറസ്റ്റിലായതോടെ സിപിഎം നേതൃത്വത്തിന്‍റെ പങ്ക് വ‍്യക്തമായെന്ന് വി.ഡി. സതീശൻ

ചെങ്കോട്ട സ്ഫോടനം; ഡൽഹി സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു

ബിഹാറിൽ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ; കിങ് മേക്കറാകാതെ പ്രശാന്ത് കിഷോർ

മുൻ കേന്ദ്രമന്ത്രി ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ നിന്ന് രാജിവച്ചു