.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

മികച്ച ചാംപ്യന്‍സ് ലീഗ് ഗോള്‍ മെസിയുടേത് - Video

ബെന്‍ഫിക്കയ്ക്കെതിരായ മെസിയുടെ ഗോളാണ് വോട്ടെടുപ്പില്‍ മുന്നിലെത്തിയത്

സൂറിച്ച്: കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോളായി അര്‍ജന്‍റീനയുടെ പിഎസ്‌ജി താരം ലയണല്‍ മെസിയുടെ ഗോള്‍ തെരഞ്ഞെടുത്തു. റയലിന്‍റെ വിനീഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റിതാരം ഏര്‍ലിംഗ് ഹാളണ്ട് എന്നിവരുടെ ഗോളുകളെ മറികടന്നാണ് മെസിയുടെ നേട്ടം. ബെന്‍ഫിക്കയ്ക്കെതിരായ മെസിയുടെ ഗോളാണ് വോട്ടെടുപ്പില്‍ മുന്നിലെത്തിയത്.

ലിവര്‍പൂളിന്‍റെ ഡാര്‍വിന്‍ ന്യൂനിയസ്, സിറ്റിതാരം റോഡ്രി, കെവിന്‍ ഡിബ്രുയിന്‍ എന്നിവരും ആദ്യപത്തിലുണ്ട്. 9, 10 സ്ഥാനങ്ങളിലാണെങ്കിലും കിലിയന്‍ എംബപ്പെയുടെ രണ്ട് ഗോളും ആരാധകരുടെ പ്രിയപ്പെട്ടതായി. ഡോര്‍ട്ട്മുണ്ട് താരം കരീം അദെയെമി, ബെന്‍ഫിക്ക താരം അലെയാന്‍ഡ്രോ ഗ്രിമാല്‍ഡോ എന്നിവരും ആദ്യ പത്തിലുണ്ട്.

പിഎസ്ജി താരമായിരുന്ന മെസി ഈ സീസണില്‍ അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലാണ് പന്ത് തട്ടുന്നത്.

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാമതെത്താനും മെസിക്കായിരുന്നു. അര്‍ജന്‍റീനയ്ക്കും പിഎസ്ജിക്കുമായി 38 ഗോളാണ് മെസിയുടെ സമ്പാദ്യം. ഇക്കാര്യത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിംഗ് ഹാളണ്ടാണ് ഒന്നാമന്‍. ക്ലബ് തലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും രാജ്യാന്തര തലത്തില്‍ നോര്‍വേക്കുമായി ആകെ അടിച്ചു കൂട്ടിയത് 56 ഗോള്‍. പ്രീമിയര്‍ ലീഗിലും, ചാംപ്യന്‍സ് ലീഗിലും യുവേഫ നേഷന്‍സ് ലീഗിലുമെല്ലാം ടോപ് സ്കോററായത് ഈ ഇരുപത്തിരണ്ടുകാരനാണ്.

ഹാലണ്ട് പിന്നിലാക്കിയത് മുഖ്യ എതിരാളിയായി പറയപ്പെടുന്ന പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ. 54 ഗോളാണ് പിഎസ്ജിക്കും ഫ്രാന്‍സിനുമായി എംബാപ്പെ ഈ സീസണില്‍ നേടിയത്. ലോകകപ്പ് ഫൈനലിലെ ഹാട്രിക്കും ഇതില്‍പ്പെടുന്നു. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നാണ്. ടോട്ടനത്തിനും ഇംഗ്ലണ്ടിനുമായി കെയ്ന്‍ നേടിയത് 40 ഗോളുകള്‍.

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന കേസ്; ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ

ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; അസമിൽ അമിത് ഷാ പങ്കെടുക്കേണ്ട ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി

നിർത്തിയിട്ട ട്രെയിനിനു മുകളിൽ കയറി സെൽഫി; 18കാരന് ഷോക്കേറ്റു