Kerala

മൗനം പാലിച്ച് മുഖ്യമന്ത്രി: എഐ ക്യാമറ വിവാദം ചർച്ചചെയ്യാതെ സിപിഎം സെക്രട്ടേറിയേറ്റ് യോഗം

3 ദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗത്തിൽ നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതി യോഗമാണ് ചേരുക

തിരുവന്തപുരം: എഐ ക്യാമറ വിവാദം ചൂടുപിടിച്ചു നിൽക്കുന്ന സാഹചര്യത്തിലും വിഷയം ചർച്ച ചെയ്യാതെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം. പാർട്ടി നേതൃ യോഗത്തിൽ വിഷയം ആരും ഉന്നയിച്ചില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ വിശദീകരണം നൽകിയതുമില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് തിരുവനന്തപുരത്താണ് ആരംഭിച്ചത്.

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങൾ മുറുകുമ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. 3 ദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗത്തിൽ നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതി യോഗമാണ് ചേരുക.

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ