തോമസ് ഐസക്| പിണറായി വിജയൻ

 
Kerala

മസാല ബോണ്ടിൽ നിന്ന് ഭൂമി വാങ്ങാൻ 466.19 കോടി വിനിയോഗിച്ചു; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ ഇഡിയുടെ വിശദീകരണം

കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളും ലംഘിച്ചെന്നാണ് കണ്ടെത്തൽ

Namitha Mohanan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി ഇഡി. ഈ വർഷം ജൂൺ 27 നാണ് പരാതി ഫയൽ ചെയ്തത്. ഭൂമി വാങ്ങാനായി 466.19 കോടി രൂപ മസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡി വിശദീകരിക്കുന്നത്.

കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളും ലംഘിച്ചെന്നാണ് കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതി ഫയൽ ചെയ്തത്. തുടർനടപടിയെന്നോണമാണ് മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കത്തയച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. എന്നാൽ ഇത്തരലൊരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് തോമസ് ഐസക്കിന്‍റെ പ്രതികരണം.

രാഹുൽ ഈശ്വർ ജയിലിലേക്ക്; ജാമ്യ ഹർജി തള്ളി കോടതി

പരാതിക്കാരിക്കെതിരേ കൂടുതൽ തെളിവുകളുമായി രാഹുൽ; മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു

മാല ചാർത്തിയതിനു പിന്നാലെ വധു കാമുകനൊപ്പം നാടു വിട്ടു; പരാതി നൽകി അച്ഛൻ

വളർത്തു നായയുമായി കോൺഗ്രസ് എംപി പാർലമെന്‍റിൽ; കടിക്കുന്നവർ സഭയ്ക്കുള്ളിലുണ്ടെന്ന് പ്രതികരണം

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; സൂരജ് പാലാക്കാരനെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി