ഹാപ്പി പാസിയ

 
India

പഞ്ചാബിലെ 14 ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഹാപ്പി പാസിയ പിടിയിൽ

ഇന്ത്യ തെരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളാണ് ഹാപ്പി പാസിയ.

ഡൽഹി: പഞ്ചാബിലെ 14 ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചെന്നു കരുതപ്പെടുന്ന ഹാപ്പി പാസിയ എന്ന ഹർപ്രീത് സിങ് പിടിയിൽ. യുഎസ് ഇമിഗ്രേഷൻ വകുപ്പാണ് ഇയാളെ പിടികൂടിയത്.

ഇന്ത്യ തെരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളാണ് ഹാപ്പി പാസിയ. അഞ്ച് ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

പാക്കിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ചേർന്നു പ്രവർത്തിച്ച് ഇയാൾ ഒട്ടേറെ ആക്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ പറഞ്ഞു.

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്