പ്രതീകാത്മക ചിത്രം 
India

എട്ടു വർഷമായി മദ്രസകൾക്ക് രജിസ്ട്രേഷൻ അനുവദിക്കാതെ ഉത്തർപ്രദേശ്

മദ്രസകൾക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞവർഷം ഉത്തർപ്രദേശിൽ വിപുലമായ സർവ്വേ നടത്തിയിരുന്നു

ലഖ്നൗ: കഴിഞ്ഞ എട്ടു വർഷമായി മദ്രസകൾക്ക് രജിസ്ട്രേഷൻ അനുവദിക്കാതെ ഉത്തർപ്രദേശ്. രജിസ്ട്രേഷനായുള്ള അയ്യായിരത്തിലേറെ അപേക്ഷകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ സർക്കാർ രജിസ്ട്രേഷൻ നിർത്തിവെച്ചതാണ് ഇതിന് കാരണം

മദ്രസകൾക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞവർഷം ഉത്തർപ്രദേശിൽ വിപുലമായ സർവ്വേ നടത്തിയിരുന്നു. ഈ സർവ്വേയിൽ 8000 മദ്രാസകൾക്ക് രേഖകളില്ലെന്ന് കണ്ടെത്തി. അവയിൽ 8000 മദ്രസകൾക്ക് രേഖകളില്ലെന്ന് കണ്ടെത്തി. ഇവയിൽ 5000 എണ്ണമാണ് 2016 മുതൽ രജിസ്ട്രേഷനായി കാത്തിരിക്കുന്നത്. ഇതിലൂടെ ഏഴരലക്ഷം കുട്ടികളുടെ മതപഠനമാണ് ഇതുമൂലം ബാധിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരിൽ 90 ശതമാനവും അതീവ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ