NIA detained the two key accused in Rameshwaram Cafe blast 
India

രാമശ്വേരം കഫേ സ്ഫോടനം: ഒരാൾകൂടി അറസ്റ്റിൽ

ഇതോടെ കേസിൽ അഞ്ചു പേരുടെ അറസ്റ്റാണ് എൻഐഎ രേഖപ്പെടുത്തിയിരിക്കുന്നത്

ബംഗളൂരു: രാമശ്വേരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 2012 ലെ ലഷ്കറെ തൊയ്ബയുടെ ഭീകരവാദപ്രവർത്തത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ചോട്ടു എന്ന പേരിൽ അറിയപ്പടുന്ന ഷൊയ്ബ് അഹമ്ദ് മിർസയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അഞ്ചു പേരുടെ അറസ്റ്റാണ് എൻഐഎ രേഖപ്പെടുത്തിയിരിക്കുന്നത്.

രാമേശ്വരം കഫെയുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ കഴിഞ്ഞദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. രാജ്യത്ത് 29 ഓളം പ്രദേശങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തുടർന്നാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുക്കുന്നത്.

റിലയൻസ് 'വൻതാര'യ്ക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു