.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

യു.എ.ഇ യിലെ 34 സർവകലാശാലകളിൽനിന്നുള്ള ബിരുദത്തിന് സ്വയമേവ അംഗീകാരം

 
Pravasi

യു.എ.ഇ യിലെ 34 സർവകലാശാലകളിൽനിന്നുള്ള ബിരുദത്തിന് സ്വയമേവ അംഗീകാരം: പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം

34 സർവകലാശാലകൾ ഓട്ടോമാറ്റിക് റെക്കഗ്നിഷൻ സംരംഭത്തിന്‍റെ ആദ്യഘട്ടത്തിൽ ചേർന്നു

Jisha P.O.

ദുബായ്: യു.എ.ഇ ആസ്ഥാനമായുള്ള 34 സർവകലാശാലകളിൽനിന്ന് ബിരുദം നേടുന്ന വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത സ്വയമേവ അംഗീകരിക്കപ്പെടുന്ന സംരംഭവുമായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം രംഗത്ത് വന്നു. 34 സർവകലാശാലകൾ ഓട്ടോമാറ്റിക് റെക്കഗ്നിഷൻ സംരംഭത്തിന്‍റെ ആദ്യഘട്ടത്തിൽ ചേർന്നതായി മന്ത്രാലയം പ്രഖ്യാപിച്ചു. സീറോ ബ്യൂറോക്രസി’ സംവിധാനത്തെ സഹായിക്കുന്നതും ദേശീയ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതുമാണ് ഈ സംരംഭമെന്ന് മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

സംവിധാനം ആരംഭിച്ചതിനുശേഷം 25,000ത്തിലധികം ബിരുദധാരികൾക്ക് ഈ സേവനം പ്രയോജനപ്പെട്ടുവെന്നും മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലുള്ള സ്കോളർഷിപ്പുകൾക്ക് കീഴിൽ വിദേശത്ത് പഠിക്കുന്ന ഇമാറാത്തി വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി ഇത് വിപുലീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ബിരുദാനന്തര പഠനത്തിലേക്കോ തൊഴിലിലേക്കോ ബിരുദധാരികൾക്ക് പ്രവേശനം വേഗത്തിലാക്കുന്നതിനും സംരംഭം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ ഡിജിറ്റൽ സംവിധാനം ഈ കാലതാമസം ഇല്ലാതാക്കുന്നു. പഠനം പൂർത്തിയാക്കിയ ഉടൻതന്നെ ബിരുദധാരികൾക്ക് അവരുടെ പദ്ധതികളുമായി മുന്നോട്ട് പോകാൻ സഹായിക്കുകയും ചെയ്യും.

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രി ഖത്തീബിനെയും വധിച്ചുവെന്ന് ഇസ്രയേൽ

ഇന്ത്യയുടെ കൈത്താങ്ങ്; മെഡിക്കൽ സഹായത്തിന് നന്ദി പറഞ്ഞ് ഇറാൻ

മറ്റൊരു പാർട്ടി വിജയ്ക്ക് മുഖ്യമന്ത്രി പദവിയും 90 സീറ്റും വാഗ്ദാനം ചെയ്തു; എല്ലാം നിരസിച്ചുവെന്ന് ടിവികെ നേതാവ്

ഗംഗാ യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിച്ചു; 14 പേർ അറസ്റ്റിൽ

ഇസ്രയേലിനു വേണ്ടി ചാരപ്പണി; മൊസാദ് ചാരന്‍റെ വധശിക്ഷ നടപ്പാക്കി ഇറാൻ