Representative image 
World

മാലിയിൽ ഭീകരാക്രമണം; 15 സൈനികർ അടക്കം 54 പേർ കൊല്ലപ്പെട്ടു

നൈഗർ നദിയിലൂടെ സഞ്ചരിച്ചിരുന്ന യാത്രാ ബോട്ടിലും, സൈനിക കേന്ദ്രമായ ബാംബയിലുമാണ് ആക്രമണമുണ്ടായത്.

ബാമാകോ: വടക്കൻ മാലിയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് ഭീകരാക്രമണങ്ങളിലായി 15 സൈനികർ അടക്കം 54 പേർ കൊല്ലപ്പെട്ടു. അൽ ഖ്വയ്ദയ്ക്കു കീഴിലുള്ള ഭീകരവാദ സംഘം ജെഎൻഐഎം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. നൈഗർ നദിയിലൂടെ സഞ്ചരിച്ചിരുന്ന യാത്രാ ബോട്ടിലും, സൈനിക കേന്ദ്രമായ ബാംബയിലുമാണ് ആക്രമണമുണ്ടായത്.

സൈനികർ തിരിച്ചു നടത്തിയ ആക്രമണത്തിൽ 50 ഭീകരരെ വധിച്ചതായി മാലി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിത എസ്ഐ

അധ്യാപികയുടെ കാൽ തൊട്ട് വന്ദിച്ചില്ല; വിദ്യാർഥികൾക്ക് ക്രൂര മർദനം

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ; കൂടിയത് 640 രൂപ