.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

ചാംപ്യന്‍സ് ലീഗ് വേണോ? പിഎസ്ജി വിടണം: എംബാപ്പെയോട് മെസി

കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ടീം പരിഗണിക്കണമെന്നും പി എസ് ജി വിടും മുന്‍പ് മെസി 24കാരനായ എംബാപ്പെയോട് പറഞ്ഞു

MV Desk

പാരീസ്: കിലിയന്‍ എംബാപ്പെയുടെ ലക്ഷ്യം ചാംപ്യന്‍സ് ലീഗ് കിരീടമെങ്കില്‍ പിഎസ്ജി വിട്ട് മറ്റൊരു ക്ലബിലേക്ക് മാറണമെന്ന് ലയമല്‍ മെസി എംബാപ്പെയോട് പറഞ്ഞതായി റിപ്പോര്‍ട്ട്. വിജയിക്കാന്‍ കഴിയുന്നൊരു ടീം എംബാപ്പെ അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബാഴ്‌സലോണയിലേക്കോ റയലിലേക്കോ പോകുന്നതാണ് നല്ലതെന്ന് മെസി പറഞ്ഞു. കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ടീം പരിഗണിക്കണമെന്നും പി എസ് ജി വിടും മുന്‍പ് മെസി 24കാരനായ എംബാപ്പെയോട് പറഞ്ഞു. ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

2024വരെയാണ് പിഎസ്ജിയുമായി എംബാപ്പെയ്ക്ക് കരാറുള്ളത്. ഈ കരാര്‍ പുതുക്കില്ലെന്നും അടുത്ത സീസണോടെ ടീം വിടുമെന്നും എംബാപ്പെ പിഎസ്ജി മാനേജ്‌മെന്‍റിനെ അറിയിച്ചിട്ടുണ്ട്. എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് കഴിഞ്ഞ കുറെ സീസണുകളായി ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടുകൊടുക്കാന്‍ പി എസ് ജി തയാറായിരുന്നില്ല. എന്നാല്‍ അടുത്ത സീസണോടെ കരാര്‍ കഴിയുമ്പോള്‍ ഫ്രീ ഏജന്‍റാവുന്ന എംബാപ്പെയെ വിട്ടുകൊടുക്കുന്നതിനെക്കാള്‍ നല്ലത് കരാറുള്ളപ്പോള്‍ കൈവിടുന്നതാണെന്ന് പി എസ് ജി നിലപാടെടുത്താല്‍ ഇത്തവണ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തന്നെ എംബാപ്പെ ക്ലബ്ബ് വിടാനുള്ള സാധ്യതയുണ്ട്.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ